Rahul Mankootathil
Indian National Congress(INC)
Breaking — Kerala updates and curated stories every hour
Indian National Congress(INC)
Indian National Congress(INC)
Indian National Congress(INC)
Indian National Congress(INC)

2026 കേരള തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം. വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് 55.7% യുവാക്കൾ ആഗ്രഹിക്കുന്നു. മലബാറിലെ ആവേശവും സോഷ്യൽ മീഡിയ തരംഗവും യുഡിഎഫിന് അനുകൂലമെന്ന് അഭിപ്രായങ്ങൾ വ്യക്തമാക്കുന്നു.

യുഡിഎഫിന് അനുകൂലമായ കാറ്റ് കേരളത്തിൽ വീശുമ്പോഴും ജനത്തെ മറന്നുള്ള തീരുമാനങ്ങൾ ഹൈക്കമാൻഡ് കൈക്കൊള്ളരുത് . യുപിയും , ബീഹാറും , മധ്യപ്രദേശും, ഗുജറാത്തും, കൈവിട്ടു പോയതെങ്ങനെയെന്ന് പഠിക്കണം : ദാസനും വിജയനും

സാധാരണയായി സ്‌കൂൾ അടച്ചാൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് രണ്ടുമാസത്തെ വിസയിൽ ഗൾഫിലേക്ക് പറന്നിരുന്നത് . അവരൊന്നും ഇത്തവണ ഗൾഫിലേക്ക് പോകാത്തതുകൊണ്ട് നഷ്ടപ്പെട്ട വോട്ടുകളുടെ വിടവ് നികത്തുവാൻ സാധിച്ചിട്ടുണ്ട് : ദാസനും വിജയനും

വിവാദങ്ങളും ഭരണവിരുദ്ധ വികാരവും നിഴലിച്ച തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. എൽഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും എൻഡിഎ പതറുമെന്നും സൂചിപ്പിക്കുന്ന രാഷ്ട്രീയ നിരീക്ഷണം. മാറ്റത്തിന്റെ കാറ്റ് വീശുന്നു !! : ദാസനും വിജയനും

കേരള രാഷ്ട്രീയത്തിലെ അവസാന നിമിഷ അട്ടിമറികളുടെ ചരിത്രവും ഈ തിരഞ്ഞെടുപ്പിലെ ഗൂഢനീക്കങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും. പൊന്നാനിയും നെയ്യാറ്റിൻകരയും നൽകുന്ന പാഠങ്ങൾ വോട്ടർമാർ മറക്കരുത്.

കഴിഞ്ഞ പത്തുകൊല്ലങ്ങളായി പിണറായി വിജയനെ നേരിട്ടും അല്ലാതെയും ഉപദേശിച്ചുപദേശിച്ചു കൊണ്ട് ആ മനുഷ്യനെയും ആ നല്ല പാർട്ടിയെയും ശവക്കുഴിയിലേക്ക് തോണ്ടിയിട്ട ആധുനിക ബീഭത്സൻ നികേഷ് കുമാറിനെ പിണറായി വിജയൻ തിരിച്ചറിഞ്ഞിരിക്കുന്നു .

പി.ടി. തോമസിന് ശേഷം സഭയിൽ ആർജ്ജവത്തോടെ ചോദ്യങ്ങൾ ഉയർത്തുന്ന മാത്യു കുഴൽനാടന്റെ രാഷ്ട്രീയ യാത്ര, വിദ്യാഭ്യാസം, വികസന കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചുള്ള വിശകലനം.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ അധിക്ഷേപങ്ങളും കൊട്ടിക്കലാശത്തിലെ നിയന്ത്രണങ്ങളും ഭരണകൂടത്തിന്റെ ഭയമാണ് കാണിക്കുന്നത്. പാലക്കാട്ടെ സാരി വിതരണവും ബിജെപി ബാന്ധവവും വോട്ടർമാർ തിരിച്ചറിയുന്നു.

55555 യുവജനങ്ങളുടെ അഭിപ്രായപ്രകാരം കേരളത്തിൽ യുഡിഎഫ് തരംഗം. യുവതലമുറ ഭൂരിഭാഗവും യുഡിഎഫിനൊപ്പം , പരസ്യധൂർത്തും , ഭരണവിരുദ്ധ വികാരവും എൽഡിഎഫിന് തിരിച്ചടിയാകുന്നു. 102 -105 സീറ്റുകളുമായി യുഡിഎഫ് മുന്നേറ്റം.

'രേവന്ത് റെഡ്ഢിയെ ഡാഷ് മോനെ' എന്ന് വിളിച്ച നമ്മുടെ മുഖ്യമന്ത്രി അതേ പത്രസമ്മേളനത്തിൽ തന്നെ മറ്റുമുള്ളവർ പറയുന്നത് ഒക്കെ മോശം ആണെന്നുള്ള ന്യായീകരണമൊക്കെ തട്ടി വിടുമ്പോൾ അങ്ങേര് കേരളത്തിൽ തന്നെയല്ലേ ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .

പിണറായി വിജയന്റെ പരസ്യ ബോർഡുകൾക്ക് പിന്നിലെ ബിനാമി ഇടപാടുകളും ഊരാളുങ്കൽ സൊസൈറ്റിയും സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും വെളിപ്പെടുന്നു . അടുത്ത സർക്കാർ നിർബന്ധമായും അന്വേഷിക്കേണ്ടതായ ചില വസ്തുതകൾ

പുറത്തുനിന്നുള്ള കടന്നുകയറ്റവും രാഷ്ട്രീയ അണിയറ നീക്കങ്ങളും കേരളത്തിൽ ചർച്ചയാകുന്നു. വോട്ടെണ്ണലിൽ അട്ടിമറി സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കോടികൾ വാങ്ങി മാധ്യമങ്ങൾ നടത്തുന്ന വ്യാജ സർവ്വേകൾ ജനവിധിയെ വഴിതിരിക്കാനാണ്. കിഫ്ബി ഫണ്ടും രാഷ്ട്രീയ അന്തർധാരകളും മറച്ചുവെച്ച് ചാനലുകൾ നടത്തുന്ന ഈ മസ്തിഷ്ക പ്രക്ഷാളനത്തെ ജാഗ്രതയോടെ തിരിച്ചറിയേണ്ടതുണ്ട്.

കൊച്ചി മണ്ഡലത്തിൽ മത്സരിക്കാൻ അദ്ദേഹം കാണിച്ച ആത്മവിശ്വാസവും അവിടെയുള്ള ജനപ്രീതിയും കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊച്ചിയുടെ ജനപ്രിയ നായകനായി മാറാൻ പോകുന്ന അദ്ദേഹത്തിന് ഈ പേര് തികച്ചും അനുയോജ്യമാണ്.

പാലക്കാട്ടെ സ്ഥാനാർത്ഥി വിരുദ്ധതയും പേരാമ്പ്രയിലെ വർഗീയ പ്രചാരണവും കേരളത്തെ അപകടകരമായ തലത്തിലേക്ക് മാറ്റുന്നു. ബിജെപി-സിപിഎം ഇരട്ടത്താപ്പുകളെ തുറന്നുകാട്ടുന്ന രാഷ്ട്രീയ വിശകലനം. ദാസനും വിജയനും :

ജനകീയരായ യുഡിഎഫ് നേതാക്കളെ സ്ത്രീപീഡനക്കേസിൽ കുടുക്കി കേരളത്തിൽ ഭരണത്തുടർച്ച നേടാൻ എൽഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സിജെപി ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രവർത്തകർ ജാഗ്രത പാലിക്കുക.

പാലക്കാട്ടെ തിരഞ്ഞെടുപ്പ് പോരാട്ടം അപ്രതീക്ഷിത വിവാദങ്ങളിലേക്ക്. ബിജെപി സ്ഥാനാർത്ഥിയുടെ പഴയ പരാതികളും തിരൂർക്കാരന്റെ രഹസ്യരേഖകളും യുഡിഎഫ് ആയുധമാക്കുമ്പോൾ, എൽഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് അണികൾക്കിടയിൽ വലിയ ചർച്ചയാകുന്നു.

പിണറായിയുടെ മുഖത്ത് വിരൽ ചൂണ്ടിയ ജയ്ശങ്കറും, സംവാദത്തിന് പേടിച്ച് കണ്ടം വഴി ഓടിയ ഭരണകൂടവും. ഫണ്ട് വെട്ടിപ്പും ഇരകളുടെ ആഗോള സംഗമവും ചേർന്ന വാരഫലം. എകെജി സെന്ററിലെ നുണഫാക്ടറികൾക്ക് ഏറ്റ കനത്ത പ്രഹരം!

ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയെ തിരികെ വിളിച്ച് ചോദ്യം ചോദിച്ച് മാധ്യമപ്രവർത്തകർ. ആത്മവിശ്വാസം തകർന്ന് പതറിയ പിണറായി വിജയനും, കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനകളും.

മുന്നൂറു കോടിയുടെ പിആർ പണികൾ ഒരു പാട്ടിൽ തകർന്ന ചരിത്രം മറന്ന് വീണ്ടും അപ്പുക്കുട്ടൻ കളിക്കുന്ന ഇടത് യുവനിരയുടെയും പിആർ ഏജൻസികളുടെയും വൻ പരാജയങ്ങളെ കുറിച്ചുള്ള രാഷ്ട്രീയ വിശകലനം.

മദ്യവിൽപ്പനയുടെ പേരുദോഷം മാറ്റി അതിരപ്പിള്ളി ലൈറ്റിംഗ് പദ്ധതിയിലൂടെയും സിനിമാ ടൂറിസത്തിലൂടെയും ചാലക്കുടിയെ ആഗോള ഭൂപടത്തിൽ എത്തിക്കാൻ സനീഷ് കുമാർ ജോസഫ് ഒരുങ്ങുന്നു. വികസനത്തുടർച്ചയ്ക്കായി യുവജന പിന്തുണ.

അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇടത് ഭരണത്തിനെതിരെ കേരളം തിരിയുന്നു. 'മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ' എന്ന മുദ്രാവാക്യം ഭരണകൂടത്തിന് തിരിച്ചടിയാകുന്ന അസാധാരണമായ രാഷ്ട്രീയ സാഹചര്യം ഇവിടെ വിശകലനം ചെയ്യുന്നു.

ഭരണവിരുദ്ധ ശബ്ദങ്ങളെ അടിച്ചമർത്താൻ ഐടി സെല്ലിനെ ദുരുപയോഗിച്ച് പ്രതിപക്ഷ പേജുകൾ പൂട്ടിക്കുന്നു. മെറ്റയെ സ്വാധീനിച്ച് നടത്തുന്ന ഈ ഡിജിറ്റൽ വേട്ടയാടൽ ജനാധിപത്യത്തിന് ഭീഷണിയാണ്. വായ്മൂടിക്കെട്ടാൻ അനുവദിക്കില്ല.

ശബരിമല കൊള്ള വീണ്ടും ചർച്ചയാകാതിരിക്കാൻ പിണറായി വിജയനും കൊള്ളസംഘവും പടച്ചുവിടുന്ന ഓരോരോ പ്രസ്താവനകളിലും കയറി കൊത്തി സമയം കളയരുത്. അവർക്ക് വേണ്ടത് ജനങ്ങൾക്കിടയിൽ നിന്ന് ശബരിമല വിഷയം മറച്ചുവെക്കലാണ്. ചാനലുകളും മാധ്യമങ്ങളും ഇത്തരം കെണികളിൽ വീണ് അതിന് കൂട്ടുനിൽക്കരുത്.

നേമം തിരിച്ചുപിടിക്കാൻ കെ.എസ്. ശബരീനാഥൻ. ലീഡറുടെ തട്ടകത്തിൽ ബിജെപി-സിപിഎം ഡീൽ രാഷ്ട്രീയത്തെ തകർത്ത് യുവവീര്യം മുന്നേറുന്നു. വിമാനത്തിലെ പ്രതിഷേധവും വിദ്യാഭ്യാസ പശ്ചാത്തലവും ശബരീനാഥന് കരുത്താകുന്നു.

സിപിഎമ്മിനെ ബിജെപിയുടെ ബി-ടീമാക്കി മാറ്റിയ മുഖ്യമന്ത്രി, ശ്രീ എം-ബ്രിട്ടാസ് വഴി ആർഎസ്എസുമായി അവിശുദ്ധ ഡീൽ ഉറപ്പിച്ചു. അഞ്ച് സീറ്റുകൾ ബിജെപിക്ക് നൽകി സ്വന്തം മന്ത്രിമാരെ വിജയിപ്പിക്കാനാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്.

ഈ പോരാട്ടവീര്യം നിലനിർത്താൻ മൊബൈൽ ഫോൺ കോളർ ട്യൂണുകളായി 'പോറ്റിയെ കേറ്റിയെ' എന്ന വിപ്ലവഗാനം പ്രചരിപ്പിക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകേണ്ടതുണ്ട്. സാങ്കേതികവിദ്യയെ വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ട വീര്യമായി മാറ്റിയാൽ മാത്രമേ ജനമനസ്സുകളെ ഉണർത്താൻ സാധിക്കൂ.

പിണറായിയുടെ അധിക്ഷേപ പ്രസംഗങ്ങളും പാലക്കാട്ടെ സി.പി.എം-ബി.ജെ.പി ഡീലും പുറത്തായതോടെ ഭരണപക്ഷം തകരുന്നു. വി.ഡി. സതീശന്റെ യു.ഡി.എഫ് 110 സീറ്റുകളിലേക്ക് കുതിക്കുമ്പോൾ പിആർ തന്ത്രങ്ങൾ പാളി എൽ.ഡി.എഫ് 26-ലേക്ക് ചുരുങ്ങുന്നു.

നൂറ് സീറ്റെന്നത് സതീശന്റെ ആത്മവിശ്വാസമാണ്. കണക്കുകൾ പിഴക്കാത്ത പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയും വെള്ളാപ്പള്ളിയുടെ പരിഹാസവും ചർച്ചയാക്കുന്ന 'കന്നാസും കടലാസും' രാഷ്ട്രീയ അവലോകനം.

യാസർ എടപ്പാളിന്റെ അറസ്റ്റിലൂടെ വെളിവാകുന്നത് രാഷ്ട്രീയ പകപോക്കലാണ്. നുണഫാക്ടറികളെയും പിആർ ഏജൻസികളെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ സൈബർ പോരാളികൾ അണിനിരക്കുന്നു.

ഡോക്ടർ സരിൻ ക്വട്ടേഷൻ കൊടുത്ത സൈബർ ടീം പ്രചാരണം നടത്തിയെന്ന് ആരോപണം; ബിജെപിയും സിപിഎമ്മും ഒരേ കമ്പനിയെ കൂട്ടുപിടിച്ചുവെന്ന വെളിപ്പെടുത്തൽ; പാലക്കാട് ജില്ലകമ്മിറ്റിയിൽ ഗൗരവ ആരോപണങ്ങൾ !!

സാദിഖലി തങ്ങൾക്കെതിരെ ആസൂത്രിത സൈബർ ആക്രമണം; വിദേശ ഐഡികൾ ഉപയോഗിച്ച് വ്യാജപ്രചാരണമെന്ന് മുസ്ലിം ലീഗ്; ഗൂഢാലോചനയ്ക്ക് പിന്നിൽ ഇടതുപക്ഷമെന്ന് കുഞ്ഞാലിക്കുട്ടി; നിയമനടപടികളുമായി യുഡിഎഫ് നേതൃത്വം മുന്നോട്ട്; കള്ളക്കഥകൾക്കെതിരെ അണികൾക്ക് ജാഗ്രതാ നിർദ്ദേശം.

കെ.എസ്.യു കാലം മുതൽ സമരവീര്യം തെളിയിച്ച അഡ്വ. അബിൻ വർക്കി. മികച്ച വാഗ്മിയും സംവാദകനുമായ അദ്ദേഹം യുവത്വത്തിന്റെ കരുത്തുറ്റ ശബ്ദമാണ്.

വി.ഡി. സതീശനും കെ എം ഷാജിക്കെതിരെ ഷാഫിക്കുമെതിരെയും പിആർ ഏജൻസികൾ നടത്തുന്ന ആസൂത്രിത വ്യക്തിഹത്യകളെ തിരിച്ചറിയുക. വ്യാജ വാർത്തകളും സൈബർ ആക്രമണങ്ങളും അതിജീവിക്കാൻ യുഡിഎഫ് പടയാളികൾ സന്നദ്ധരാകുക. സത്യം ജയിക്കും!

കേരളത്തിന്റെ രാഷ്ട്രീയത്തിൽ ബൗദ്ധിക വിപ്ലവവുമായി AIPC. റിട്ടയേർഡ് വിദഗ്ധർ, പ്രവാസി പ്രൊഫഷണലുകൾ, GenZ എന്നിവരെ ഏകോപിപ്പിച്ച് ശാസ്ത്രീയമായ നയരൂപീകരണത്തിലൂടെ നവകേരള നിർമ്മിതി ലക്ഷ്യം വെക്കുന്നു.

മാധ്യമ നുണകളും തെറ്റിദ്ധാരണകളും നിറഞ്ഞ സാഹചര്യത്തിൽ പോലും യുഡിഎഫ് ഏകോപിതമായി മുന്നേറുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വേഗവും എതിരാളികളിലെ ആശയക്കുഴപ്പവും രാഷ്ട്രീയ ചിത്രം മാറ്റുന്നു.

വാർത്താമുറികളിലെ വേട്ടയാടലുകൾ ജനങ്ങൾ തിരിച്ചറിയുന്നു. ഉമ്മൻചാണ്ടിയെ എത്രത്തോളം വേട്ടയാടിയോ അത്രത്തോളം അദ്ദേഹം ജനഹൃദയങ്ങളിൽ വളർന്നു. വിശ്വസ്യത നഷ്ടപ്പെട്ട കേരളത്തിലെ മാധ്യമരംഗത്തെക്കുറിച്ചുള്ള വിശകലനം.

രാഷ്ട്രീയത്തിൽ പേര് വെറുമൊരു അടയാളമല്ല, വലിയൊരു സമവാക്യമാണ്. തരൂർ മുതൽ ഉമ്മൻ ചാണ്ടി വരെ; ഇനീഷ്യലുകളിലും സ്ഥലപ്പേരുകളിലും ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ വിശകലനം ചെയ്യുന്നു.

അരുൺകുമാറിന് സീറ്റില്ല, ഇനി ജോലിയും പോകുമോ? ഉമ്മൻ ചാണ്ടിയും വി.ഡി. സതീശനും അന്ന് മാറ്റിവെച്ച ഫയലുകൾ ഇന്ന് പിണറായി ലോബി ആയുധമാക്കുന്നു. വി.എസ്. കുടുംബത്തിനെതിരെയുള്ള പകപോക്കൽ തുടരുന്നു.

കോൺഗ്രസ് ആദ്യ പട്ടികയിൽ സതീശൻ ക്യാമ്പിന് തിരിച്ചടിയോ? കണ്ണൂരിലെ സുധാകരന്റെ അസ്വസ്ഥതയും എറണാകുളത്തെ വടംവലികളും സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന വലിയ അധികാര മത്സരത്തെയാണ്. മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പുകൾ നേർക്കുനേർ!

സമുദായം നോക്കി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന പതിവ് ശൈലിക്ക് തവനൂരിൽ അന്ത്യം. വി.എസ്. ജോയിയെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനം രാഷ്ട്രീയ ചങ്കൂറ്റമാണ്. പുതിയൊരു കീഴ്‌വഴക്കത്തിന് കേരളം സാക്ഷ്യം വഹിക്കുന്നു.

പച്ചപ്പും വികസനവും കൈകോർക്കുന്ന നവകേരളത്തിനായി !!

ചിന്തൻ ശിബിരത്തിലെ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി എഴുപത് കഴിഞ്ഞവർ വീണ്ടും വേഷം കെട്ടുന്നു. പേയ്‌മെന്റ് സീറ്റുകളും ഗ്രൂപ്പ് കളികളും വഴി കേരളം പിടിക്കാനിറങ്ങിയ യുഡിഎഫിന്റെ വഴിയിൽ കോൺഗ്രസ്സ് തന്നെ മുള്ളു വിതറുന്നു.

പാചകവാതക ക്ഷാമം, യുദ്ധസാഹചര്യം, പ്രതികൂല ഇന്റലിജൻസ് റിപ്പോർട്ടുകൾ — ഈ പശ്ചാത്തലത്തിൽ അസംബ്ലി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള സാധ്യതകളെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും നിയമോപദേശം തേടുന്നുവെന്ന ചർച്ചകൾ രാഷ്ട്രീയ വേദിയിൽ ശക്തമാകുന്നു.

23 ദിവസവും 120 പൊതുസമ്മേളനങ്ങളും കടന്ന് പുതുയുഗ യാത്ര കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ സംവാദമായി മാറി. ജനങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും കേട്ട് വികസനത്തിനും ജനാധിപത്യത്തിനും പുതിയ ദിശ കണ്ടെത്താനുള്ള ശ്രമം.

യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥി നിർണ്ണയങ്ങളിൽ കണക്ക് കൂട്ടൽ കനക്കും. പഴയ വീരന്മാർ, യുവമുഖങ്ങൾ, ജാതി സമവാക്യങ്ങൾ—നീളുന്ന തീരുമാനങ്ങൾക്കുപിന്നിൽ വലിയ രാഷ്ട്രീയ പൂരക്കാഴ്ച.

ഒരു കാലത്ത് മാധ്യമങ്ങൾ തീരുമാനിച്ചിരുന്നത് കേരളത്തിന്റെ രാഷ്ട്രീയ അജണ്ടകൾ. ഇന്ന് അതേ കളികൾ ചീറ്റിപ്പോകുന്നുവോ? മനോരമ–മാതൃഭൂമി കാലം മുതൽ ചാനൽ രാഷ്ട്രീയത്തിന്റെ ഉയിർപ്പും വീഴ്ചയും പരിശോധിക്കുന്ന കുറിപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പായാലും ലോക്സഭാ തിരഞ്ഞെടുപ്പ് ആയാലും സ്ഥാനാർത്ഥികളുടെ മുഖവും പെരുമാറ്റവും അവരുടെ പുഞ്ചിരിയും ഒക്കെ ഒരളവു വരെ വിധിനിർണ്ണയത്തിൽ ബാധിക്കും എന്നത് സത്യമാണ് . മാറിമറിയാവുന്ന മണ്ഡലങ്ങളുടെ രാഷ്ട്രീയ വായന.