Murari Babu
Communist Party of India (Marxist)(CPIM)
Breaking — Kerala updates and curated stories every hour
Communist Party of India (Marxist)(CPIM)
Communist Party of India (Marxist)(CPIM)
Communist Party of India (Marxist)(CPIM)
Communist Party of India (Marxist)(CPIM)
Communist Party of India (Marxist)(CPIM)
Communist Party of India (Marxist)(CPIM)
Communist Party of India (Marxist)(CPIM)
Communist Party of India (Marxist)(CPIM)
Communist Party of India (Marxist)(CPIM)
Communist Party of India (Marxist)(CPIM)
Communist Party of India (Marxist)(CPIM)

സാധാരണയായി സ്‌കൂൾ അടച്ചാൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് രണ്ടുമാസത്തെ വിസയിൽ ഗൾഫിലേക്ക് പറന്നിരുന്നത് . അവരൊന്നും ഇത്തവണ ഗൾഫിലേക്ക് പോകാത്തതുകൊണ്ട് നഷ്ടപ്പെട്ട വോട്ടുകളുടെ വിടവ് നികത്തുവാൻ സാധിച്ചിട്ടുണ്ട് : ദാസനും വിജയനും

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിലെ താത്വിക അവലോകനവുമായി കന്നാസും കടലാസും. വികസന പരസ്യങ്ങളും പെൻഷൻ രാഷ്ട്രീയവും തിരിച്ചടിച്ചപ്പോൾ, ഇനി കാശിയിൽ പോയി പ്രായശ്ചിത്തം ചെയ്യാമെന്ന് സഖാക്കളുടെ 'ആത്മഗതം'.

മൈദ സഖാക്കളുടെ അന്ധമായ പ്രചാരണങ്ങളെയും സോണിയാ ഗാന്ധി കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ-തൊഴിലുറപ്പ് പദ്ധതികളുടെ യാഥാർത്ഥ്യത്തെയും വിശകലനം ചെയ്യുന്ന ലേഖനം. ക്രിട്ടിക്കൽ തിങ്കിംഗ് ഇല്ലാത്ത ഇടതുപക്ഷത്തിന് വരാനിരിക്കുന്നത് വൻ പരാജയം : സോഷ്യൽ അക്ഷരങ്ങളിൽ വത്സ നെല്ലരിക്കുന്നേൽ

വിവാദങ്ങളും ഭരണവിരുദ്ധ വികാരവും നിഴലിച്ച തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. എൽഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും എൻഡിഎ പതറുമെന്നും സൂചിപ്പിക്കുന്ന രാഷ്ട്രീയ നിരീക്ഷണം. മാറ്റത്തിന്റെ കാറ്റ് വീശുന്നു !! : ദാസനും വിജയനും

കേരള രാഷ്ട്രീയത്തിലെ അവസാന നിമിഷ അട്ടിമറികളുടെ ചരിത്രവും ഈ തിരഞ്ഞെടുപ്പിലെ ഗൂഢനീക്കങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും. പൊന്നാനിയും നെയ്യാറ്റിൻകരയും നൽകുന്ന പാഠങ്ങൾ വോട്ടർമാർ മറക്കരുത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വോട്ടിനായി പണം വിതരണം ചെയ്ത യുവതിയെ നാട്ടുകാർ പിടികൂടി. ബംഗളുരുവിൽ നിന്ന് എത്തിയ കോടികളും വാടകയ്‌ക്കെടുത്ത പ്രകടനക്കാരും ബിജെപി സ്ഥാനാർത്ഥിയുടെ ഭീഷണിയും മണ്ഡലത്തിൽ വൻ വിവാദമാകുന്നു.

നികേഷ് ഡയറക്ടർക്ക് കൊടുത്ത പത്തുലക്ഷത്തിന്റെ ചെക്കിന്റെ കമ്പനി അക്കൗണ്ടിൽ ഏതു സമയവും 9 ലക്ഷത്തി എൺപതിനായിരം മാത്രമേ ഉണ്ടാവുകയുള്ളൂ . നിരവധി തവണ ചെക്ക് മടങ്ങിയപ്പോൾ ഡയറക്ടർ ആ അക്കൗണ്ടിലേക്ക് മുപ്പതിനായിരം രൂപ ഇട്ടുകൊണ്ട് പത്തുലക്ഷം പിൻവലിച്ചുകൊണ്ട് നികേഷിനെ ഞെട്ടിച്ചുകളഞ്ഞു

കഴിഞ്ഞ പത്തുകൊല്ലങ്ങളായി പിണറായി വിജയനെ നേരിട്ടും അല്ലാതെയും ഉപദേശിച്ചുപദേശിച്ചു കൊണ്ട് ആ മനുഷ്യനെയും ആ നല്ല പാർട്ടിയെയും ശവക്കുഴിയിലേക്ക് തോണ്ടിയിട്ട ആധുനിക ബീഭത്സൻ നികേഷ് കുമാറിനെ പിണറായി വിജയൻ തിരിച്ചറിഞ്ഞിരിക്കുന്നു .

2018-ലെ പ്രളയം ഭരണകൂടം സൃഷ്ടിച്ച മനുഷ്യനിർമ്മിത ദുരന്തമാണെന്ന ഞെട്ടിക്കുന്ന വസ്തുതകൾ. ഡാം മാനേജ്‌മെന്റിലെ വീഴ്ചകളും, ദുരിതാശ്വാസ നിധിയിലെ കൊള്ളയും, ഊരാളുങ്കൽ അഴിമതിയും തുറന്നുകാട്ടുന്ന പ്രത്യേക ലേഖനം.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ അധിക്ഷേപങ്ങളും കൊട്ടിക്കലാശത്തിലെ നിയന്ത്രണങ്ങളും ഭരണകൂടത്തിന്റെ ഭയമാണ് കാണിക്കുന്നത്. പാലക്കാട്ടെ സാരി വിതരണവും ബിജെപി ബാന്ധവവും വോട്ടർമാർ തിരിച്ചറിയുന്നു.

55555 യുവജനങ്ങളുടെ അഭിപ്രായപ്രകാരം കേരളത്തിൽ യുഡിഎഫ് തരംഗം. യുവതലമുറ ഭൂരിഭാഗവും യുഡിഎഫിനൊപ്പം , പരസ്യധൂർത്തും , ഭരണവിരുദ്ധ വികാരവും എൽഡിഎഫിന് തിരിച്ചടിയാകുന്നു. 102 -105 സീറ്റുകളുമായി യുഡിഎഫ് മുന്നേറ്റം.

'രേവന്ത് റെഡ്ഢിയെ ഡാഷ് മോനെ' എന്ന് വിളിച്ച നമ്മുടെ മുഖ്യമന്ത്രി അതേ പത്രസമ്മേളനത്തിൽ തന്നെ മറ്റുമുള്ളവർ പറയുന്നത് ഒക്കെ മോശം ആണെന്നുള്ള ന്യായീകരണമൊക്കെ തട്ടി വിടുമ്പോൾ അങ്ങേര് കേരളത്തിൽ തന്നെയല്ലേ ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .

പിആർ ഏജൻസികളുടെ തന്ത്രങ്ങൾ പിണറായിയുടെ വാക്കുകളിൽ തകർന്നടിയുന്നു. പരാജയഭീതിയിൽ എം. സ്വരാജിനെ മുന്നിൽ നിർത്തി പ്രതിരോധം തീർക്കാനും മാധ്യമ ഉപദേഷ്ടാവായി നിയമിക്കാനും സി.പി.എം നീക്കം സജീവമാക്കുന്നു : ദാസനും വിജയനും

പിണറായി വിജയന്റെ പരസ്യ ബോർഡുകൾക്ക് പിന്നിലെ ബിനാമി ഇടപാടുകളും ഊരാളുങ്കൽ സൊസൈറ്റിയും സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും വെളിപ്പെടുന്നു . അടുത്ത സർക്കാർ നിർബന്ധമായും അന്വേഷിക്കേണ്ടതായ ചില വസ്തുതകൾ

സിപിഎമ്മിലെ വാഴകളും വാഴപ്പിണ്ടികളും ചേർന്ന് പാർട്ടിയെ ഗതികേടിലാക്കുന്നു. ഗോവിന്ദൻ മാസ്റ്ററുടെ തിരോധാനവും മകന്റെ ബിഗ് ബോസ് ബന്ധവും മുതൽ ചാനൽ മരവാഴകളുടെ പെയ്ഡ് സർവ്വേകൾ വരെ നീളുന്ന രാഷ്ട്രീയ പരിഹാസം.

കേരളത്തിലെ തിരഞ്ഞെടുപ്പിൽ പണവും സാരിയും ഒഴുക്കി ബിജെപി വോട്ട് വിലക്കെടുക്കുന്നതായി ഗുരുതര ആരോപണം. വാടാനപ്പള്ളിയിൽ വിതരണക്കാരെ കൈയ്യോടെ പിടികൂടിയതും, നേമത്തെ അഘോരികളുടെ സാന്നിധ്യവും മഞ്ചേശ്വരത്തെ അണിയറ നീക്കങ്ങളും ചർച്ചയാകുന്നു.

വയനാടിന്റെ പേരിൽ പിരിച്ച കോടികൾ എവിടെപ്പോയി? മലേഷ്യൻ വിമാനത്തേക്കാൾ വലിയ ദുരൂഹതയായി ഡിവൈഎഫ്ഐ ഫണ്ട് മാറുന്നു. ജനങ്ങളെ പറ്റിച്ചുള്ള ഈ രാഷ്ട്രീയ മായാജാലത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുന്ന കൗതുകകരമായ വിശകലനം.

പുറത്തുനിന്നുള്ള കടന്നുകയറ്റവും രാഷ്ട്രീയ അണിയറ നീക്കങ്ങളും കേരളത്തിൽ ചർച്ചയാകുന്നു. വോട്ടെണ്ണലിൽ അട്ടിമറി സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഷുഹൈബ്, മധു, അഭിമന്യു—ഈ പേരുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന രാഷ്ട്രീയ ഗൂഢാലോചനകളും, ശ്രദ്ധതിരിക്കൽ തന്ത്രങ്ങളും, ധ്രുവീകരണ ശ്രമങ്ങളും വിശകലനം ചെയ്യുന്ന ഗൗരവമേറിയ ലേഖനം. കേരളം ചീഞ്ഞുനാറുന്നുവോ?

വയനാട് പുനരധിവാസത്തിനായി പിരിച്ച ഫണ്ടുകളിലെ സുതാര്യതയില്ലായ്മയും, പ്രളയഫണ്ട്-രക്തസാക്ഷി ഫണ്ട് വെട്ടിപ്പുകളും ചൂണ്ടിക്കാട്ടി സി.പി.എം. നേരിടുന്ന ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളുടെ വസ്തുതാപരമായ വിശകലനം.

പിണറായി കൈ പിടിച്ചുയർത്തിയാൽ പിന്നെ രാഷ്ട്രീയ ഭൂപടത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ജനം! ഡോ. സരിൻ മുതൽ സ്വരാജ് വരെ പതനത്തിന്റെ പടുകുഴിയിൽ. ആർക്കെങ്കിലും ഇനി കൈ പൊക്കാനുണ്ടോ എന്ന് ചോദിച്ച് ക്യാപ്റ്റൻ വരുന്നുണ്ട്. സൂക്ഷിക്കുക!

കോടികൾ വാങ്ങി മാധ്യമങ്ങൾ നടത്തുന്ന വ്യാജ സർവ്വേകൾ ജനവിധിയെ വഴിതിരിക്കാനാണ്. കിഫ്ബി ഫണ്ടും രാഷ്ട്രീയ അന്തർധാരകളും മറച്ചുവെച്ച് ചാനലുകൾ നടത്തുന്ന ഈ മസ്തിഷ്ക പ്രക്ഷാളനത്തെ ജാഗ്രതയോടെ തിരിച്ചറിയേണ്ടതുണ്ട്.

ബിനാലെ സ്ഥാപകരുടെ വീഴ്ചയും കർമ്മഫലവും: റിയാസ് കോമുവിനെതിരെയുള്ള നീക്കങ്ങളിൽ മൗനം പാലിച്ച ബോസ് കൃഷ്ണമചാരിയും സമാനമായ ആരോപണത്തിൽ പുറത്താകുന്നു. അഹങ്കാരത്തിന് കാലം നൽകിയ മറുപടിയെക്കുറിച്ചുള്ള വിശകലനം.

പാലക്കാട്ടെ ഗൂഢാലോചനകളും വ്യക്തിഹത്യകളും അതിജീവിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നടത്തുന്ന രാഷ്ട്രീയ പോരാട്ടം. ശത്രുക്കളുടെ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ മുന്നേറാൻ യുവനേതാക്കൾക്ക് ഒരു പാഠപുസ്തകം.

കൗമും കാഫിറും മാഷാ അള്ളായും: മലബാറിലെ അക്രമ രാഷ്ട്രീയത്തിന് പിന്നിലെ സിപിഎം ഗൂഢാലോചനകളും, ഫസൽ-ടിപി വധക്കേസുകളുടെ യഥാർത്ഥ വസ്തുതകളും, നീതി നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ദയനീയമായ പോരാട്ട ചരിത്രവും.

വോട്ട് വിഭജന രാഷ്ട്രീയവും നേതാക്കളുടെ സാമ്പത്തിക ലാഭങ്ങളും തുറന്നുകാട്ടുന്ന കുറിപ്പ്. ചതിക്കുഴികൾ തിരിച്ചറിഞ്ഞ് സമ്മതിദാനാവകാശം വിവേകത്തോടെ വിനിയോഗിക്കാൻ വോട്ടർമാരെ ഓർമ്മിപ്പിക്കുന്നു.

പാലക്കാട്ടെ സ്ഥാനാർത്ഥി വിരുദ്ധതയും പേരാമ്പ്രയിലെ വർഗീയ പ്രചാരണവും കേരളത്തെ അപകടകരമായ തലത്തിലേക്ക് മാറ്റുന്നു. ബിജെപി-സിപിഎം ഇരട്ടത്താപ്പുകളെ തുറന്നുകാട്ടുന്ന രാഷ്ട്രീയ വിശകലനം. ദാസനും വിജയനും :

സ്ത്രീ പീഡനത്തിനൊപ്പം കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രഞ്ജിത്തിന്റെ പതനം; സിനിമയിലെ അധോലോക നായകന്മാരെപ്പോലെ പോലീസിനെ വെട്ടിച്ചോടിയ സംവിധായകന് ഒടുവിൽ അർഹിച്ച തിരിച്ചടി ലഭിക്കുന്നു.

ജനകീയരായ യുഡിഎഫ് നേതാക്കളെ സ്ത്രീപീഡനക്കേസിൽ കുടുക്കി കേരളത്തിൽ ഭരണത്തുടർച്ച നേടാൻ എൽഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സിജെപി ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രവർത്തകർ ജാഗ്രത പാലിക്കുക.

പാലക്കാട്ടെ തിരഞ്ഞെടുപ്പ് പോരാട്ടം അപ്രതീക്ഷിത വിവാദങ്ങളിലേക്ക്. ബിജെപി സ്ഥാനാർത്ഥിയുടെ പഴയ പരാതികളും തിരൂർക്കാരന്റെ രഹസ്യരേഖകളും യുഡിഎഫ് ആയുധമാക്കുമ്പോൾ, എൽഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് അണികൾക്കിടയിൽ വലിയ ചർച്ചയാകുന്നു.

സിനിമയിലെ സ്വാധീനം ഉപയോഗിച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്ന കേസിൽ രഞ്ജിത്തിന്റെ അറസ്റ്റ് രാഷ്ട്രീയ നാടകമോ? തിരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷത്തെ പ്രമുഖരെ കുടുക്കാൻ സർക്കാർ ഒരുക്കുന്ന വലിയ കെണിയാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

സലിം കുമാറിന്റെ തമാശയ്ക്കെതിരെ കേസും പിഷാരടിയെ വ്യക്തിഹത്യയും നടത്തുന്ന ഇടത് സൈബർ വിംഗിന്റെ ഇരട്ടത്താപ്പ്. പീഡനാരോപിതരായ നേതാക്കളെ സംരക്ഷിക്കുമ്പോഴും സ്വതന്ത്ര നിലപാടുള്ള കലാകാരന്മാരെ വേട്ടയാടുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യം.

കയ്യൂർ സമരവും കൃഷ്ണപിള്ള സ്മാരകവും ഉൾപ്പെടെ കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷം പ്രചരിപ്പിച്ച 10 വലിയ നുണകളെയും ചരിത്രപരമായ സത്യങ്ങളെയും തുറന്നുകാട്ടുന്ന വിശകലനം. വസ്‌തുതകൾ അറിയാൻ ഈ ലേഖനം വായിക്കുക.

പിണറായിയുടെ മുഖത്ത് വിരൽ ചൂണ്ടിയ ജയ്ശങ്കറും, സംവാദത്തിന് പേടിച്ച് കണ്ടം വഴി ഓടിയ ഭരണകൂടവും. ഫണ്ട് വെട്ടിപ്പും ഇരകളുടെ ആഗോള സംഗമവും ചേർന്ന വാരഫലം. എകെജി സെന്ററിലെ നുണഫാക്ടറികൾക്ക് ഏറ്റ കനത്ത പ്രഹരം!

കമൽ ഹാസൻ ദയവ് ചെയ്ത് കേരളത്തിൽ കൊള്ളസംഘത്തിന് വേണ്ടി പ്രചാരണത്തിന് വരരുതെന്ന് ഫാൻസ് , ശബരിമയിലെ സ്വർണ്ണം കട്ടവരും രക്തസാക്ഷി ഫണ്ട് മോഷ്ടിച്ചവരും ആശുപതികളിൽ കത്രിക അകത്തുവെച്ചു മറക്കുന്നവരും , ആണ് ഇവിടെ ഭരിക്കുന്നത് . വന്നാൽ തന്നെ ഇവിടെ ആവശ്യം ഇന്ത്യൻ സിനിമയിലെ കമൽഹാസനെ !!

അന്നമനടയിലെ ചൊവ്വാ ഗ്രഹക്കാരന് ഒരു തുറന്ന കത്ത്! സ്കാനർ തള്ളലും, കുതിരസവാരിക്കാരന്റെ കോട്ടും, എകെജി നുണ ഫാക്ടറിയും ചേർന്ന് മന്ത്രി രാജീവിനെ പൊളിച്ചടുക്കുന്ന മൂർച്ചയുള്ള ആക്ഷേപഹാസ്യം. ഇനി ഈ കളി ഇവിടെ നടപ്പില്ല!

ചോദ്യങ്ങൾക്ക് മുന്നിൽ പതറിപ്പോയ പിണറായി വിജയന്റെ യുഗം അവസാനിക്കുന്നു. രജനീകാന്തിനും പിണറായിക്കും സംഭവിച്ചത് മോദിക്കും സംഭവിക്കാനിരിക്കുന്നു. പി.ആർ വർക്കുകൾ തകരുന്ന പുതിയ രാഷ്ട്രീയ കാലത്തിന്റെ തുടക്കം.

എസ്.ഡി.പി.ഐ വോട്ട് പുണ്യവും ജമാഅത്തെ വോട്ട് പാപവുമാകുന്ന ഇടത് രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പുകൾ. ആർ.എസ്.എസ് തിരക്കഥയിൽ കേരളം ഭരിക്കുന്ന കാരണഭൂതന്റെ ഇരുട്ടത്തെ ഡീലുകളെയും വോട്ട് കച്ചവടത്തെയും തുറന്നുകാട്ടുന്ന കുറിപ്പ്.

മുഖ്യമന്ത്രിയുടെ സ്ലോ മോഷൻ എൻട്രിയും തള്ളിമറിക്കലും ചോദ്യം ചോദിച്ചപ്പോൾ ഉണ്ടായ 'പടം പൊട്ടലും'. ചരിത്രത്തിലാദ്യമായി മാധ്യമപ്രവർത്തകർക്ക് മുന്നിൽ പതറിയ സി.എമ്മും ഇടതുകോട്ടകളിലെ വിള്ളലുകളും.

ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയെ തിരികെ വിളിച്ച് ചോദ്യം ചോദിച്ച് മാധ്യമപ്രവർത്തകർ. ആത്മവിശ്വാസം തകർന്ന് പതറിയ പിണറായി വിജയനും, കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനകളും.

മുന്നൂറു കോടിയുടെ പിആർ പണികൾ ഒരു പാട്ടിൽ തകർന്ന ചരിത്രം മറന്ന് വീണ്ടും അപ്പുക്കുട്ടൻ കളിക്കുന്ന ഇടത് യുവനിരയുടെയും പിആർ ഏജൻസികളുടെയും വൻ പരാജയങ്ങളെ കുറിച്ചുള്ള രാഷ്ട്രീയ വിശകലനം.

'ഭരത'ത്തിലെ രാമനെപ്പോലെയാണ് പിണറായി; അണിയറയിൽ പ്രിയപ്പെട്ടവരുടെ രാഷ്ട്രീയ മരണം ഉറപ്പായിട്ടും അണികൾക്കായി വിജയഗീതം പാടാൻ അദ്ദേഹം നിർബന്ധിതനാകുന്നു. തകരുന്ന കോട്ടകൾക്കിടയിൽ കർത്തവ്യവും കണ്ണീരും കലർന്ന അന്ത്യപോരാട്ടം.

അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇടത് ഭരണത്തിനെതിരെ കേരളം തിരിയുന്നു. 'മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ' എന്ന മുദ്രാവാക്യം ഭരണകൂടത്തിന് തിരിച്ചടിയാകുന്ന അസാധാരണമായ രാഷ്ട്രീയ സാഹചര്യം ഇവിടെ വിശകലനം ചെയ്യുന്നു.

700 കോടിയുടെ സഹകരണ അഴിമതി, വിഴിഞ്ഞം ഫണ്ട് വെട്ടിപ്പ്, ശബരിമല സ്വർണ്ണക്കൊള്ള എന്നിവയിൽ മന്ത്രി വാസവൻ പ്രതിക്കൂട്ടിൽ. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും റാന്നിയിൽ ഡീൽ ഉറപ്പിച്ചും വോട്ട് തേടുന്ന വെപ്പുമുടി രാഷ്ട്രീയക്കാരെ ഏറ്റുമാനൂർ പുറത്താക്കണം.

ഭരണവിരുദ്ധ ശബ്ദങ്ങളെ അടിച്ചമർത്താൻ ഐടി സെല്ലിനെ ദുരുപയോഗിച്ച് പ്രതിപക്ഷ പേജുകൾ പൂട്ടിക്കുന്നു. മെറ്റയെ സ്വാധീനിച്ച് നടത്തുന്ന ഈ ഡിജിറ്റൽ വേട്ടയാടൽ ജനാധിപത്യത്തിന് ഭീഷണിയാണ്. വായ്മൂടിക്കെട്ടാൻ അനുവദിക്കില്ല.

ശബരിമല കൊള്ള വീണ്ടും ചർച്ചയാകാതിരിക്കാൻ പിണറായി വിജയനും കൊള്ളസംഘവും പടച്ചുവിടുന്ന ഓരോരോ പ്രസ്താവനകളിലും കയറി കൊത്തി സമയം കളയരുത്. അവർക്ക് വേണ്ടത് ജനങ്ങൾക്കിടയിൽ നിന്ന് ശബരിമല വിഷയം മറച്ചുവെക്കലാണ്. ചാനലുകളും മാധ്യമങ്ങളും ഇത്തരം കെണികളിൽ വീണ് അതിന് കൂട്ടുനിൽക്കരുത്.

പാർട്ടിക്കായി ഏതറ്റം വരെയും പോകുന്ന വി. ശിവൻകുട്ടി നേമത്ത് ചതിക്കപ്പെടുന്നു. പിണറായി വിജയൻ നടത്തുന്ന 'പാലക്കാട് ഡീലിൽ' വെറുമൊരു ചട്ടുകമായി മാറിയ മന്ത്രിയെ ബലികൊടുക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമാണ്.

കായം കുളം എംഎൽഎ റെ അധിക്ഷേപിച്ച ആളിനെ പുറത്താക്കിയ നടപടി അടിപൊളി , പക്ഷെ പ്രതിഭ പണ്ട് പറഞ്ഞതൊക്കെ മറന്നുവോ ? എവിടെ തിരുത്തുന്നു ആരൊക്കെ തിരുത്തുന്നു എന്നതാണ് ഇവിടെ പ്രധാനം. പിണറായി വിജയൻ ഏറ്റവും മുകളിൽ നിൽക്കുന്ന നേതാവാണ് അദ്ദേഹത്തെ തിരുത്താൻ ആര് തയ്യാറാകും എന്ന ചോദ്യമുണ്ട്.

ആധാരമില്ലാത്ത എകെജി സെന്ററും ലൈസൻസില്ലാത്ത ചാനലിന് കോടികൾ നൽകിയതും സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്നു. ശബരിമല വിധി കൂടി വരുമ്പോൾ സർക്കാരിന്റെ പതനം പൂർത്തിയാകുമെന്ന് ഭക്തർ. സർവം മായ!

അഴിമതിയുടെ ആർഭാടങ്ങൾക്കിടയിൽ ആദർശം മുറുകെപ്പിടിച്ച് കടക്കാരനായി മാറിയ ഡോക്ടർ എം.കെ. മുനീർ; വഞ്ചനയുടെയും അതിജീവനത്തിന്റെയും ഈ പോരാട്ടത്തിൽ പാർട്ടിയും കേരളീയ പൊതുസമൂഹവും അദ്ദേഹത്തിനൊപ്പം നിൽക്കുന്നു.

സിപിഎമ്മിനെ ബിജെപിയുടെ ബി-ടീമാക്കി മാറ്റിയ മുഖ്യമന്ത്രി, ശ്രീ എം-ബ്രിട്ടാസ് വഴി ആർഎസ്എസുമായി അവിശുദ്ധ ഡീൽ ഉറപ്പിച്ചു. അഞ്ച് സീറ്റുകൾ ബിജെപിക്ക് നൽകി സ്വന്തം മന്ത്രിമാരെ വിജയിപ്പിക്കാനാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്.

ഈ പോരാട്ടവീര്യം നിലനിർത്താൻ മൊബൈൽ ഫോൺ കോളർ ട്യൂണുകളായി 'പോറ്റിയെ കേറ്റിയെ' എന്ന വിപ്ലവഗാനം പ്രചരിപ്പിക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകേണ്ടതുണ്ട്. സാങ്കേതികവിദ്യയെ വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ട വീര്യമായി മാറ്റിയാൽ മാത്രമേ ജനമനസ്സുകളെ ഉണർത്താൻ സാധിക്കൂ.

വികസനത്തിന് പകരം കണ്ണീർ വിൽക്കുന്ന കായംകുളത്തെ രാഷ്ട്രീയ നാടകം. സ്ഥാനാർത്ഥികളുടെ കരച്ചിലും നേതാക്കളുടെ ഇരട്ടത്താപ്പും ചാനലുകളുടെ വർഗീയ വിഷവും ചേർത്തൊരു 'കന്നാസും കടലാസും' ആക്ഷേപഹാസ്യം.

ഉമ്മൻചാണ്ടിയെ വേട്ടയാടിയ നികേഷ് കുമാറിനെ മൻസൂറും കെ.എം. ഷാജിയും സാബു എം. ജേക്കബും ചേർന്ന് തളച്ച കഥ. പത്തുലക്ഷത്തിന്റെ ചെക്ക് തന്ത്രവും സെക്യൂരിറ്റി ക്ലിയറൻസ് നിഷേധവും ഉൾപ്പെട്ട സമഗ്ര റിപ്പോർട്ട്.

പിണറായിയുടെ അധിക്ഷേപ പ്രസംഗങ്ങളും പാലക്കാട്ടെ സി.പി.എം-ബി.ജെ.പി ഡീലും പുറത്തായതോടെ ഭരണപക്ഷം തകരുന്നു. വി.ഡി. സതീശന്റെ യു.ഡി.എഫ് 110 സീറ്റുകളിലേക്ക് കുതിക്കുമ്പോൾ പിആർ തന്ത്രങ്ങൾ പാളി എൽ.ഡി.എഫ് 26-ലേക്ക് ചുരുങ്ങുന്നു.

യാസർ എടപ്പാളിന്റെ അറസ്റ്റിലൂടെ വെളിവാകുന്നത് രാഷ്ട്രീയ പകപോക്കലാണ്. നുണഫാക്ടറികളെയും പിആർ ഏജൻസികളെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ സൈബർ പോരാളികൾ അണിനിരക്കുന്നു.

പരസ്യകോടികൾ ഒഴുക്കി മുഖം മിനുക്കുന്ന 'വിവരദോഷി'യുടെ ഗർവ്വ് ദാസ് പി ജോർജ്ജിനോടുള്ള 'ചെറ്റത്തര'ത്തിലൂടെ പുറത്തായി. ഏപ്രിൽ 9-ന് 'കടക്കൂ പുറത്ത്' പറയാൻ സഖാക്കൾ കാത്തിരിക്കുന്നു. മാധ്യമ സിൻഡിക്കേറ്റുകൾ ഇനി പയറ്റേണ്ടത് മെയ് 8 വരെ മാത്രം!

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബി.ജെ.പി. സീൽ പതിപ്പിച്ചു വന്നത് വിവാദമായി. കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്ത് പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തി.

പിആർ തിരക്കഥകളിൽ മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനങ്ങൾ വെറും കപടനാട്യമാണ്. പഴയകാലത്തെ ഇരുട്ടെന്നു വിശേഷിപ്പിച്ച് സ്വന്തം ഭരണപരാജയം മറയ്ക്കുന്ന പിണറായി, ചരിത്രപരമായ മണ്ടത്തരങ്ങൾ ആവർത്തിക്കുകയാണ്. നുണഫാക്ടറികൾ നൽകുന്ന ക്യാപ്‌സ്യൂളുകൾ കൊണ്ട് ജനങ്ങളെ ഇനിയും വിഡ്ഢികളാക്കാനാവില്ല.

വി.ഡി. സതീശനും കെ എം ഷാജിക്കെതിരെ ഷാഫിക്കുമെതിരെയും പിആർ ഏജൻസികൾ നടത്തുന്ന ആസൂത്രിത വ്യക്തിഹത്യകളെ തിരിച്ചറിയുക. വ്യാജ വാർത്തകളും സൈബർ ആക്രമണങ്ങളും അതിജീവിക്കാൻ യുഡിഎഫ് പടയാളികൾ സന്നദ്ധരാകുക. സത്യം ജയിക്കും!

കൊടുങ്ങല്ലൂരിൽ സി.പി.ഐ-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട്! തൃശൂർ ജയിക്കാൻ കൊടുങ്ങല്ലൂരിലെ വോട്ടുകൾ സി.പി.എമ്മിന് മറിച്ചുനൽകുന്ന ബി.ജെ.പി ഡീലും, എം.എൽ.എയുടെ ഹണിട്രാപ്പ് വിവാദങ്ങളും മണ്ഡലത്തെ രാഷ്ട്രീയ പ്രകമ്പനത്തിലേക്ക് നയിക്കുന്നു.

ഗായിക സിത്താരയുടെ കമന്റിലൂടെ പുറത്തുവന്ന ഇടത് സൈബർ ലോകത്തെ വ്യാജ പ്രചാരണങ്ങളും, 2021 മുതൽ കേരളത്തിൽ തുടരുന്ന പിആർ വെളുപ്പിക്കൽ തന്ത്രങ്ങളുടെ പൊള്ളത്തരവും തുറന്നുകാട്ടുന്ന രാഷ്ട്രീയ വിശകലനം.

മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പ്രയോഗവും പഴയകാല രാഷ്ട്രീയ ശകാരങ്ങളും കന്നാസും കടലാസും വിചാരണ ചെയ്യുന്നു. പത്തു കൊല്ലത്തെ ഭരണനേട്ടമാണോ ഈ വാക്ശരങ്ങൾ? കേരള രാഷ്ട്രീയത്തിലെ പുതിയ നിഘണ്ടുവിനെക്കുറിച്ചുള്ള ആക്ഷേപഹാസ്യം.

മാധ്യമ നുണകളും തെറ്റിദ്ധാരണകളും നിറഞ്ഞ സാഹചര്യത്തിൽ പോലും യുഡിഎഫ് ഏകോപിതമായി മുന്നേറുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വേഗവും എതിരാളികളിലെ ആശയക്കുഴപ്പവും രാഷ്ട്രീയ ചിത്രം മാറ്റുന്നു.

വാർത്താമുറികളിലെ വേട്ടയാടലുകൾ ജനങ്ങൾ തിരിച്ചറിയുന്നു. ഉമ്മൻചാണ്ടിയെ എത്രത്തോളം വേട്ടയാടിയോ അത്രത്തോളം അദ്ദേഹം ജനഹൃദയങ്ങളിൽ വളർന്നു. വിശ്വസ്യത നഷ്ടപ്പെട്ട കേരളത്തിലെ മാധ്യമരംഗത്തെക്കുറിച്ചുള്ള വിശകലനം.

കരുണാകരൻ മുതൽ പിണറായി വരെ; അധികാരം എന്നും കണ്ണൂരുകാർക്കൊപ്പം. രാഷ്ട്രീയത്തിലും കച്ചവടത്തിലും അടവുകൾ പയറ്റി ഒന്നാമതെത്തുന്ന കണ്ണൂർ മോഡൽ വിജയതന്ത്രങ്ങൾ ഒരു വിശകലനം

രാഷ്ട്രീയത്തിൽ പേര് വെറുമൊരു അടയാളമല്ല, വലിയൊരു സമവാക്യമാണ്. തരൂർ മുതൽ ഉമ്മൻ ചാണ്ടി വരെ; ഇനീഷ്യലുകളിലും സ്ഥലപ്പേരുകളിലും ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ വിശകലനം ചെയ്യുന്നു.

അരുൺകുമാറിന് സീറ്റില്ല, ഇനി ജോലിയും പോകുമോ? ഉമ്മൻ ചാണ്ടിയും വി.ഡി. സതീശനും അന്ന് മാറ്റിവെച്ച ഫയലുകൾ ഇന്ന് പിണറായി ലോബി ആയുധമാക്കുന്നു. വി.എസ്. കുടുംബത്തിനെതിരെയുള്ള പകപോക്കൽ തുടരുന്നു.

മുഖ്യമന്ത്രിയുടെ ഉരുക്കുകോട്ടയായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് നടത്തുന്ന പടയോട്ടം ഇടതുകേന്ദ്രങ്ങളെ ഞെട്ടിക്കുന്നു. അക്രമങ്ങളെ അതിജീവിച്ച് മലബാറിലെ യുവത്വത്തിന്റെ ആവേശമായി റഷീദ് മാറിക്കഴിഞ്ഞു.

പച്ചപ്പും വികസനവും കൈകോർക്കുന്ന നവകേരളത്തിനായി !!

കേരളത്തിൽ ഇത്തവണയും ബിജെപി - സിപിഎം ഡീലുകൾക്ക് പാലക്കാടിന്റെ മണ്ണിൽ നിന്നും തുടക്കമിട്ടുകഴിഞ്ഞിരിക്കുന്നു : പാലക്കാട് , മലമ്പുഴ , മണ്ഡലം ഉറപ്പിച്ചു കൊടുത്തു , പകരം തൃത്താല , ഷൊർണ്ണൂർ ഒറ്റപ്പാലം കൂടാതെ എ ക്‌ളാസ് മണ്ഡലങ്ങളിൽ . പി ആർ കമ്പനികളാണ് ഡീലുകൾക്ക് പിന്നിലെ ചരടുവലിക്കാർ

അധികാരഗർവ്വിൽ ആടിയുലഞ്ഞ കേരളം: അഴിമതിയുടെയും അനാചാരങ്ങളുടെയും പടുകുഴിയിൽ വീണ ഭരണകൂടം ജനങ്ങളോടും അയ്യപ്പസ്വാമിയോടും വിഴുപ്പലക്കി മാപ്പിരക്കുന്നുസ്വർണ്ണക്കടത്ത്, കെ-ഫോൺ, കരിമണൽ കമ്മീഷൻ, ശബരിമല കൊള്ള തുടങ്ങി സകല അഴിമതികൾക്കും ഭരണകൂടം ജനങ്ങളോടും അയ്യപ്പസ്വാമിയോടും മാപ്പിരക്കുന്നു!!

പാചകവാതക ക്ഷാമം, യുദ്ധസാഹചര്യം, പ്രതികൂല ഇന്റലിജൻസ് റിപ്പോർട്ടുകൾ — ഈ പശ്ചാത്തലത്തിൽ അസംബ്ലി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള സാധ്യതകളെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും നിയമോപദേശം തേടുന്നുവെന്ന ചർച്ചകൾ രാഷ്ട്രീയ വേദിയിൽ ശക്തമാകുന്നു.

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറഞ്ഞപ്പോൾ, പ്രേംകുമാറിനെതിരായ അതിക്രൂരമായ സൈബർ ആക്രമണങ്ങളിൽ സർക്കാർ മൗനം പാലിച്ചതെന്ന ആരോപണം ഇരട്ടനീതിയെ കുറിച്ചുള്ള വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു.

ജി. സുധാകരനെ വർഗ്ഗവഞ്ചകൻ എന്ന് വിളിച്ച സജി ചെറിയാനും എച്ച്. സലാമിനും മറുപടി. വി.എസ്, ഗൗരിയമ്മ, എം.വി. രാഘവൻ എന്നിവരോടുള്ള പാർട്ടിയുടെ വഞ്ചനാപരമായ ചരിത്രവും നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയും ചർച്ച ചെയ്യുന്നു.

ഭരണത്തുടക്കത്തിലെ പ്രാവിന്റെ പതനം മുതൽ വെള്ളാപ്പള്ളിയുടെ കാർ യാത്ര വരെ; പിണറായി വിജയന്റെ 'മാൻഡ്രേക്ക് എഫക്റ്റ്' കേരള രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കന്നാസും കടലാസും ചർച്ച ചെയ്യുന്നു.

ആലപ്പുഴയുടെ ജി. സുധാകരൻ അഴിമതിയില്ലാത്ത രാഷ്ട്രീയത്തിന്റെ പ്രതീകമായി പലരും ഓർക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. പാർട്ടിയിലെ മാറ്റങ്ങളും അധികാര രാഷ്ട്രീയവും തമ്മിൽ ഒറ്റപ്പെട്ടെങ്കിലും തന്റെ വ്യക്തിത്വവും സാഹിത്യവാസനയും കാത്തുസൂക്ഷിച്ച ഒരു രാഷ്ട്രീയജീവിതത്തെ ഓർമ്മിപ്പിക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തെ കേരളത്തിന്റെ വികസനം വിലയിരുത്തുമ്പോൾ ചിലർ പരിഹാസത്തോടെ പറയുന്നത് ഒരു കഥയാണ് — “കേരള” എന്നതിനെ “കേരളം” ആക്കാൻ ഒരു ‘o’ കൂടി ചേർത്തതല്ലാതെ മറ്റെന്താണ് കിട്ടിയത്? ഇപ്പോൾ ആ ‘ഒ’ കൂട്ടിയതിന്റെ അവകാശവാദവും രാഷ്ട്രീയ ചർച്ചയായി മാറുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ പ്രചാരണത്തിനായി അനുവദിച്ച 22.24 കോടി രൂപയും മറ്റ് വകുപ്പുകളിലെ പരസ്യച്ചിലവുകളും ചേർന്ന് ഏകദേശം 100 കോടി രൂപ ചെലവാകുമെന്ന വിലയിരുത്തൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു. ഇത് ജനബോധവൽക്കരണമോ തെരഞ്ഞെടുപ്പ് പ്രചാരണമോ എന്ന ചോദ്യം ഉയരുന്നു.

കൊച്ചി മെട്രോയുടെ രൂപകൽപ്പനയും മുന്നേറ്റവും നിർണ്ണായകമായി നയിച്ച നേതാക്കളിൽ ഒരാളായിരുന്ന ഉമ്മൻചാണ്ടിയെ ഉദ്ഘാടന വേദിയിൽ നിന്ന് ഒഴിവാക്കിയ സംഭവം അന്നത്തെ കേരള രാഷ്ട്രീയത്തിൽ വലിയ വിവാദമായി മാറിയിരുന്നു. ഇന്ന് വീണ്ടും ആ ഓർമ്മകൾ ചർച്ചയാകുന്നു.

പ്രതിപക്ഷത്തെ പോരാളിയിൽ നിന്ന് ഭരണകൂട മൗനത്തിലേക്കുള്ള ദൂരമെത്ര? സഭയിലെ തല്ലിപ്പൊളിക്കൽ മുതൽ സ്വർണ്ണക്കടത്തും RSS ബന്ധവും വരെ; മുഖ്യമന്ത്രിയോട് കേരളത്തിലെ യുവാക്കൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ.

"സമുദായ നേതാവിനെ തള്ളിയിട്ടതാര്? വാളകത്തെ നാടകം ആസൂത്രണം ചെയ്തതാര്? അധികാരം പിടിക്കാൻ മന്ത്രിയും കൂട്ടരും നടത്തുന്ന അണിയറ നീക്കങ്ങൾ പുറത്താവുന്നു. അഴിമതിയുടെയും ബ്ലാക്ക് മെയിലിംഗിന്റെയും രാഷ്ട്രീയ ചുഴിയിൽ കേരളം!"

പുതുപ്പള്ളി പുണ്യാളനെ വേട്ടയാടിയവർക്ക് കാലം കാത്തുവെച്ച കാവ്യനീതി. സ്വന്തം പിതാവിന്റെയും സ്ത്രീകളുടെയും ശാപം പിന്തുടരുന്ന മന്ത്രിയുടെ പതനം തുടങ്ങുന്നു. പിണറായി വിജയനും രക്ഷിക്കാനാവാത്ത വിധം കർമ്മഫലം വേട്ടയാടുമ്പോൾ!

കൂവൽ ഒരിക്കൽ നാടൻ ആഘോഷങ്ങളുടെയും കളികളുടെയും ഭാഗമായിരുന്ന കലാരൂപം. എന്നാൽ ഇന്നത് രാഷ്ട്രീയ വേദികളിലും ജനങ്ങളുടെ അസന്തോഷത്തിന്റെ ഭാഷയായി മാറുന്നു. കൂവൽ ഒരു പ്രതികരണമാകുമ്പോൾ അത് സമൂഹത്തിന്റെ മനോഭാവം പറയുന്ന ഒരു ശബ്ദമായി മാറുന്നു.

രാഷ്ട്രീയത്തിൽ ഇന്നലെ സ്വന്തം എന്നു വിളിച്ചവനെ ഇന്ന് വിമർശിക്കുന്ന അവസ്ഥയെ ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുന്ന ഒരു കന്നാസും കടലാസും കുറിപ്പ്. കൂവലിന്റെ രാഷ്ട്രീയവും മാറുന്ന നിലപാടുകളും

ഇടതുപക്ഷ ആശയങ്ങളോട് അടുപ്പം പുലർത്തിയിരുന്ന മമ്മൂട്ടി, കാലക്രമത്തിൽ ചില രാഷ്ട്രീയ പ്രവണതകളോട് അകൽച്ച പ്രകടിപ്പിക്കുന്നുവെന്ന ചർച്ചകൾ ശക്തമാകുന്നു. സൗഹൃദവും നിലപാടും തമ്മിലുള്ള സൂക്ഷ്മമായ അതിരുകൾ ഇവിടെ തുറന്നു കാണിക്കുന്നു.

കരുണാകരൻ കാലത്ത് വിവാദമായ “മക്കൾ രാഷ്ട്രീയം” ഇന്ന് കേരളത്തിലെ എല്ലാ പാർട്ടികളിലും സാധാരണ കാഴ്ചയായി. മുരളീധരൻ മുതൽ റിയാസ് വരെ, സമ്പത്ത് മുതൽ ശ്രേയാംസ് കുമാർ വരെ—കുടുംബ പാരമ്പര്യവും ജനവിധിയും തമ്മിലുള്ള രാഷ്ട്രീയ കഥ.

ശബരിമലയിൽ നിന്നുള്ള സ്വർണ്ണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വീണ്ടും ചർച്ചയാകുന്നു. അന്വേഷണം എവിടെ എത്തി? ഉത്തരവാദിത്തം ആരുടേത്? വിശ്വാസവും സുതാര്യതയും ആവശ്യപ്പെടുന്ന ചോദ്യങ്ങൾ വീണ്ടും ഉയരുന്നു.

ടണൽ പദ്ധതിയുടെ ആദ്യ പാറ പൊട്ടിക്കൽ വരെ മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ആവുമ്പോൾ രാഷ്ട്രീയ നാടകത്തിന്റെ പുതിയ അധ്യായമാണ് തുറക്കുന്നത്. പദ്ധതികളേക്കാൾ പ്രദർശനങ്ങൾക്ക് പ്രാധാന്യം കിട്ടുന്ന കാലത്തിന്റെ ഒരു പരിഹാസചിത്രം.

പി ആർ ഡി – പിണറായി രക്ഷാ ദൗത്യസേന എന്നാണോ നാട്ടുകാർ പറയുന്നത്? ജനങ്ങളുടെ നികുതി പണംകൊണ്ട് പത്രങ്ങളിൽ ഫുൾ പേജ് പരസ്യങ്ങൾ ഇറക്കി പ്രശ്നങ്ങൾക്ക് പുകമറ തീർക്കുന്ന ഭരണത്തിന്റെ പരസ്യ രാഷ്ട്രീയത്തെ പരിഹസിക്കുന്ന ലേഖനം.

കേന്ദ്രത്തിൽ നെഹ്റു–ഇന്ദിരാ വിരുദ്ധ പ്രചാരണത്തിലൂടെ വളർന്ന ആർ എസ് എസ് അജണ്ട കേരളത്തിലേക്കുമെത്തുകയാണോ? ‘ഇരുണ്ട കാലം’ വെബ്‌സൈറ്റും പത്രങ്ങളിലെ ഫുൾ പേജ് പി ആർ ഡി പരസ്യങ്ങളും പഴയ സർക്കാരുകളെ ലക്ഷ്യമിട്ട പുതിയ രാഷ്ട്രീയ തന്ത്രമെന്ന ചർച്ച.

പഴയ യുഡിഎഫ് ഭരണങ്ങളെ കുറ്റപ്പെടുത്തി കുറ്റപ്പത്രങ്ങൾ വിതരണം ചെയ്യുന്ന പുതിയ രാഷ്ട്രീയ തന്ത്രം കേരളത്തിൽ ചർച്ചയാകുന്നു. വികസന പദ്ധതികളും പഴയ വിവാദങ്ങളും ചേർന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ വഴിത്തിരിവ്.

സിപിഎമ്മിൽ ഒരുകാലത്ത് സ്ഥാനാർത്ഥി നിർണ്ണയം വന്നാൽ അണികൾ അനുസരിക്കുമായിരുന്നു. ഇന്ന് മട്ടന്നൂർ–ഇരിക്കൂർ മാറ്റങ്ങളും തളിപ്പറമ്പിലെ പോസ്റ്റർ വിവാദവും പാർട്ടി ശാസനയിൽ വിള്ളൽ ഉണ്ടോയെന്ന് ചർച്ചയാക്കുന്നു; ബംഗാളും ത്രിപുരയും വീണ്ടും ഓർമ്മിക്കപ്പെടുന്നു.

മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റം വേണമോ? മുസ്ലിം വോട്ട്, ശബരിമല, അഴിമതി, യുവാക്കളുടെ അകലം—ദൽഹി പി ആർ ടീമിന്റെ റിപ്പോർട്ട് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രം പൂർണ്ണമായി പുനഃപരിശോധിക്കാൻ നിർദ്ദേശിക്കുന്നു.

പത്ത് വർഷമായി വികസനം എന്ന വാക്ക് രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലാണ്. എന്നാൽ നികുതി വർധന, വിലക്കയറ്റം, യുവജന കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്ന ചോദ്യമാണ് ഇന്ന് കേരളത്തിൽ ശക്തമായി ഉയരുന്നത്.

അഞ്ച് സീറ്റുകൾ ബിജെപിക്ക്, മുപ്പത് സീറ്റുകൾ ഇടതുപക്ഷത്തിന് എന്ന ഗണിതം ചർച്ചയാകുന്നു. രാജീവ് ചന്ദ്രശേഖർ–സുരേന്ദ്രൻ ഭിന്നത, ജീവന്മരണ പോരാട്ടത്തിൽ സിപിഎം—തിരഞ്ഞെടുപ്പ് മുമ്പിലെ രഹസ്യ രാഷ്ട്രീയ നീക്കങ്ങൾ.

യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥി നിർണ്ണയങ്ങളിൽ കണക്ക് കൂട്ടൽ കനക്കും. പഴയ വീരന്മാർ, യുവമുഖങ്ങൾ, ജാതി സമവാക്യങ്ങൾ—നീളുന്ന തീരുമാനങ്ങൾക്കുപിന്നിൽ വലിയ രാഷ്ട്രീയ പൂരക്കാഴ്ച.

‘വൺ’ പോലെ രാഷ്ട്രീയ ഓളം സൃഷ്ടിക്കാനായിരുന്നു ശ്രമം. പക്ഷേ ‘ഇരുവർ’ അഭിമുഖം നിർജ്ജീവമായി. പിണറായിയുടെ കാർക്കശ്യവും മോഹൻലാലിന്റെ സാന്നിധ്യവും ചേർന്നിട്ടും ജനഹൃദയം തൊടാതെ പോയ ഒരു പരീക്ഷണം.

മുഖ്യമന്ത്രി മോഹൻലാലുമായി നടത്തിയ അഭിമുഖം അധികാരത്തിന്റെ ലളിതത്വമല്ല, രാഷ്ട്രീയത്തിന്റെ സൂക്ഷ്മ നാടകമാണ് തുറന്നുകാട്ടിയത്. വാക്കുകൾക്കപ്പുറം മറഞ്ഞ കുറ്റബോധവും പി.ആർ. കണക്കുകൂട്ടലുകളും ഈ സംഭാഷണത്തിൽ തെളിഞ്ഞു. നുണ പറയുന്നവരെ തിരിച്ചറിയണം

ആരോഗ്യവകുപ്പിലെ വിവാദങ്ങളും രാഷ്ട്രീയ പ്രതികരണങ്ങളും ചേർന്ന് വീണ ജോർജിനെ ചുറ്റി ശക്തമായ വിമർശനം ഉയരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ആറന്മുളയിലെ ജനവിധി നിർണായകമാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ വേദിയിൽ നിറയുന്നത്.

“ഇരു” വെറും സംഖ്യയല്ല; നമ്മുടെ കാലത്തിന്റെ ഇരട്ടത്വമാണ്. ഇരുവർ, ഇരുണ്ട നാളുകൾ, ഇരുമുടിക്കെട്ടുകൾ—വിശ്വാസവും സൗകര്യവാദവും കൂട്ടിയിടിക്കുന്നിടത്ത് സത്യം ‘ഇരുപിടി കത്രിക വയറ്റിൽ’ പോലെ കുത്തിനോവിക്കുന്നു.

വെളുപ്പിക്കൽ പ്രചാരണങ്ങളും രാഷ്ട്രീയ സൗഹൃദങ്ങളും വിശ്വാസത്തിന്റെ കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന കാലം. അഭിനയം തീരുന്നിടത്ത് തുടങ്ങുന്നത് ഉത്തരവാദിത്വമാണ് എന്ന ഓർമ്മപ്പെടുത്തലോടെ ‘കന്നാസും കടലാസും’ വിമർശനം.

കേരള തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി പുതിയ ചർച്ച: നികേഷ് കുമാർ എവിടെ മത്സരിച്ചാലും എതിരാളിയായി ദിലീപ് വരുമോ? നടി ആക്രമണ കേസ്, രാമലീല വിവാദം, ടിക്കറ്റ് രാഷ്ട്രീയങ്ങൾ— ചേർന്ന് സിനിമയും രാഷ്ട്രീയവും വീണ്ടും വാർത്തകളിൽ.

ലക്ഷക്കണക്കിന് പേരുടെ സ്വകാര്യ ഡാറ്റ ഉപയോഗിച്ച് നടത്തിയ സർക്കാർ പ്രചാരണം ഹൈക്കോടതി ചോദ്യം ചെയ്യുന്നു. ഭരണഘടനാവകാശമായ സ്വകാര്യത ലംഘിക്കപ്പെട്ടപ്പോൾ, അധികാരധിക്കാരത്തിന് മുന്നിൽ ജനങ്ങളോടൊപ്പം നിൽക്കുന്ന നീതിപീഠത്തിന്റെ ശക്തമായ ഇടപെടൽ.

പിണറായി 3.0 പ്രചാരണങ്ങൾ കൊടുമ്പിരി കൊണ്ടപ്പോൾ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മൗനം എന്താണ് സൂചിപ്പിക്കുന്നത്? കൈരളി മുതൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വരെ നീളുന്ന ബന്ധവും ഇന്നത്തെ അകൽച്ചയും വിലയിരുത്തുന്ന രാഷ്ട്രീയ വായന.

കലയും വിശ്വാസവും ജനഹൃദയങ്ങളും ചേർന്ന് ഉയർന്ന ഒരു മുഖം രാഷ്ട്രീയ പിആറിന്റെ മുഖാവരണമായി മാറുമ്പോൾ ഉയരുന്ന നൈതിക ചോദ്യങ്ങളാണ് ഈ ലേഖനം ഉന്നയിക്കുന്നത്. കെപിഎസി ലളിതയുടെയും ഇന്നസെന്റിന്റെയും അനുഭവങ്ങൾ ഓർമിപ്പിച്ച്,

മകനേ തിരിച്ചു വരല്ലേ !! കേരളത്തിൽ ഇരുണ്ട കാലങ്ങൾ ഇനി ചരിത്രപുസ്തകത്തിലല്ല

“പിണറായി 3.0” എന്ന മഹാമന്ത്രം രാഷ്ട്രീയ വേദികളിലും സോഷ്യൽ മാധ്യമങ്ങളിലും മുഴങ്ങുമ്പോൾ, അതിന് പിന്നിലെ ജ്യോതിഷ പ്രവചനങ്ങളും കൂട്ടുകക്ഷി കണക്കുകൂട്ടലുകളും അധികാരത്തിന്റെ ഭയങ്ങളും പുറത്ത് വരുന്നു.

ശബരിമല സ്ത്രീപ്രവേശനം നിയമനടപടി മാത്രമല്ല, അധികാരവും ധർമ്മവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ഉദ്യോഗസ്ഥരും നേതാക്കളും പാർട്ടിയും നൽകിയ വില, ഇനി ബാലറ്റ് ബോക്സിൽ മലയാളി വിധിയെഴുതും.

കണ്ണൂരിലെ പിണറായിയിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്ന പിണറായി വിജയനെ രൂപപ്പെടുത്തിയത് ഭാഗ്യമല്ല; ചങ്കൂറ്റവും ധാർഷ്ട്യവും ദീർഘവീക്ഷണവും ചേർന്ന രാഷ്ട്രീയ ജീവിതമാണ്.

നിയമസഭാ തിരഞ്ഞെടുപ്പായാലും ലോക്സഭാ തിരഞ്ഞെടുപ്പ് ആയാലും സ്ഥാനാർത്ഥികളുടെ മുഖവും പെരുമാറ്റവും അവരുടെ പുഞ്ചിരിയും ഒക്കെ ഒരളവു വരെ വിധിനിർണ്ണയത്തിൽ ബാധിക്കും എന്നത് സത്യമാണ് . മാറിമറിയാവുന്ന മണ്ഡലങ്ങളുടെ രാഷ്ട്രീയ വായന.

ഭരണവും വിശ്വാസവും ചേർന്ന് രാഷ്ട്രീയ കഥകളാകുന്ന കേരള യാഥാർഥ്യത്തെ ശത്രുസംഹാര പൂജ വിവാദത്തിലൂടെ പരിഹസിക്കുന്ന കന്നാസും കടലാസും ശൈലിയിലുള്ള ലേഖനം.

പിണറായി വിജയന്റെ തുടർച്ചയായ രാഷ്ട്രീയ അബദ്ധങ്ങൾക്ക് പിന്നിലെ നിശ്ശബ്ദ തന്ത്രങ്ങളും അവതരണ രാഷ്ട്രീയവും തുറന്നുകാട്ടുന്ന കടുത്ത കന്നാസും കടലാസും ലേഖനം.

തൊഴിലുറപ്പ് പദ്ധതികളിൽ പണി നടന്നോ ഇല്ലയോ എന്നതിനെക്കാൾ ബിൽ നടന്നു എന്നതായിരുന്നു പ്രധാനം. കൃഷിത്തോട്ടത്തിൽ കൈപ്പിടിയില്ലാത്തവർക്ക് പോലും കൂലി രേഖകളിൽ കിട്ടി. കന്നാസിൽ ഒപ്പും കടലാസിൽ കണക്കും ഉണ്ടെങ്കിൽ യാഥാർത്ഥ്യം അനാവശ്യമായി.